E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:27 AM IST

Facebook
Twitter
Google Plus
Youtube

More in Sakala Kala

നടൻ സത്യന്‍ ‌വിടവാങ്ങിയിട്ട് നാല്‍പ്പത്തിയാറ് വര്‍ഷം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്‍മാരില്‍ ഒരാളായ സത്യന്‍ ‌വിടവാങ്ങിയിട്ട് നാല്‍പ്പത്തിയാറ് വര്‍ഷം. മലയാള സിനിമ വളര്‍ച്ചയുടെ പടവുകള്‍ കയറുമ്പോള്‍ ചരിത്രത്തില്‍ സത്യന്‍ എന്ന നടന്റെ സ്ഥാനം ഒരുപാട് മുകളിലാണ്. മാനുവേല്‍ സത്യനേശന്‍ നാടാര്‍ എന്ന സത്യന്‍. ആ പേരിലും പേരുകാരനിലും നിറഞ്ഞ് നില്‍ക്കുന്നു മലയാള സിനിമയുടെ ചരിത്രം. 1951 ല്‍ ത്യാഗസീമയിലൂടെ അരങ്ങേറ്റം. പക്ഷേ ആദ്യം പുറത്തുവന്ന ചിത്രം 52 ല്‍ പുറത്തിറങ്ങിയ ആത്മസഖി. മലയാള സിനിമയുടെ ചരിത്രത്തിലെ നാഴികക്കല്ലായ നീലക്കുയില്‍ സത്യന്റെ കരിയര്‍ മാറ്റിമറിച്ചു. 

വിട വാങ്ങിയിട്ട് ദശാബ്ദങ്ങള്‍ കടന്നുപോയി. ഇപ്പോഴും മലയാള ചലച്ചിത്ര രംഗത്ത് ഒരു വലിയ പാഠം പുസ്തമായി അദ്ദേഹം നിലകൊളളുന്നു. അതിന് സാക്ഷ്യമെന്നോണം രണ്ടുതവണ മികച്ച നടനുളള സംസ്ഥാന പുരസ്കാരം. ഒാടയില്‍ നിന്ന് എന്ന ചിത്രത്തിലെ പപ്പു, ദാഹം എന്ന ചിത്രത്തിലെ ജയരാജന്‍, അനുഭവങ്ങള്‍ പാളിച്ചകളിലെ ചെല്ലപ്പന്‍. അങ്ങനെ നീളുന്നു സത്യന്‍ അനശ്വരമാക്കിയ കഥാപാത്രങ്ങള്‍. ചെമ്മീനിലെ പളനിയുടെ വീരം ഇന്നും കലാതീതം. 

പളനിയെ പോലെ ഒരു പ്രതിസന്ധിയിലും കുലുങ്ങാത്ത മനക്കരുത്താണ് സത്യനെ മഹത്വവല്‍കരിക്കുന്നത്. രക്താര്‍ബുധത്തിന്റെ പിടിയിലും അതും മറച്ചുവച്ച് സിനിമയ്ക്ക് വേണ്ടി സമര്‍പ്പിച്ച ഇൗ ജീവിതമല്ലാതെ മറ്റെന്താണ് സിനിമയുടെ ബാലപാഠമാകുക? 150 ലേറെ ചിത്രങ്ങളിലെ സ്വാഭാവിക അഭിനയമികവ്, അതെ, സത്യന്‍ മലയാള സിനിമയില്‍ തീര്‍ത്ത സിംഹാസനം ഇന്നും ഒഴിഞ്ഞു കിടക്കുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :