E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:30 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

വീടുകയറി ആക്രമണം നടത്തിയവരുടെ കുടുംബാംഗങ്ങള്‍ക്കുനേരെ പ്രത്യാക്രമണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വൈപ്പിന്‍ എളങ്കുന്നപ്പുഴയില്‍ വീടുകയറി ആക്രമണം നടത്തിയവരുടെ കുടുംബാംഗങ്ങള്‍ക്കുനേരെ  പ്രത്യാക്രമണം. ആക്രമണത്തിലും പ്രത്യാക്രമണത്തിലുമായി പരുക്കേറ്റ നാലുവയസ്സുകാരി ഉള്‍പ്പടെ  നാലുപേര്‍ ചികില്‍സയിലാണ് .എളങ്കുന്നപ്പുഴയില്‍ വീടുകയറി‍ ആക്രമിച്ച ഗുണ്ടാസംഘത്തിന്‍റെ നേതാവ് ലെനീഷിനെ നേരത്തെ പൊലീസ് അറസ്റ്റുചെയ്തിരുന്നു

അറസ്റ്റിലായ ഗുണ്ട ലെനീഷിന്‍റെ സഹോദരന്‍ ജിനീഷ് റോഡില്‍ ബൈക്കുവച്ച് ഗതാഗത തടസ്സം സ‍‍‍‍ൃഷ്ടിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. എളങ്കുന്നപ്പുഴ പാലത്തിന് സമീപമുള്ള റോഡിനു കുറകെ    ജിനിഷ് ബൈക്ക് വച്ചത് സമീപവാസിയായ അനൂപ് ചോദ്യംചെയ്തിരുന്നു. തര്‍ക്കത്തിനിടിയില്‍ ജിനീഷിന് മര്‍ദനമേറ്റു. ഇത് ചോദ്യംചെയ്താണ് ഗുണ്ടനേതാവ് ലിനീഷും സംഘവും അനൂപിന്‍റെ വീടുകയറി ആക്രമിച്ചത്. അനൂപ് വീട്ടിലുണ്ടായിരുന്നില്ല. അനൂപിന്‍റെ അച്ഛനും അമ്മയ്ക്കും അച്ഛന്‍റെ സഹോദരനും മര്‍ദനമേറ്റു,

ഇതിന് പകരം ചോദിക്കാന്‍ അനൂപും സുഹൃത്തുക്കളും ലെനീഷിന്‍റെ സംഘാംഗമായ ജയദേവന്‍റെ വീട്ടിലെത്തി ആക്രമണം നടത്തിയെന്നാണ് ആരോപണം. 

ജയദേവന്‍ വീട്ടില്‍ ഇല്ലായിരുന്നു. ഭാര്യ അമലയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തിയ സംഘം ജയദേവനെ വിളിച്ചുവരുത്താന്‍ ആവശ്യപ്പെട്ടു. വഴങ്ങാത്തതിനെത്തുടര്‍ന്ന് സംഘം മര്‍ദിച്ചുവെന്നും മകളുടെ കണ്ണില്‍ അടിയേല്‍ക്കുകയായിരുന്നുവെന്നും അമല പറഞ്ഞു. വിട്ടുപകരണങ്ങളും തകര്‍ത്താണ് സംഘം മടങ്ങിയത്. ലെനീഷിനെ അറസ്റ്റുചെയ്ത ഞാറയ്ക്കല്‍ പൊലീസ് ഇരുസംഘങ്ങള്‍ക്കും എതിരെ കേസെടുത്തു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :