പള്‍സര്‍ സുനിക്കും വിജീഷിനും കോയമ്പത്തൂരിൽ ഒളിത്താവളമൊരുക്കിയ കണ്ണൂരുകാരൻ ചാർലി ഒളിവിൽ. ചാർലിയുടെ സുഹൃത്ത് ശെൽവന്റ ബൈക്ക് മോഷ്ടിച്ചാണ് പൾസർ സുനിയും വിജീഷും കോടതിയിലെത്തിയത്. സുനിയെയും വിജീഷിനെയും കോയമ്പത്തൂര്‍ പീലമേട്ടിലെ വീട്ടിലെത്തിച്ച് നടത്തിയ തെളിവെടുപ്പിൽ ഒരു മൊബൈൽ ഫോണും ടാബും കണ്ടെത്തി.
നടി ആക്രമിക്കപ്പെട്ടത് വെള്ളിയാഴ്ച രാത്രി. പൾസർ സുനി ഉൾപ്പെടുന്ന പ്രതികൾ കോയമ്പത്തൂരിലെത്തിയത് പൾസർ സുനിയെയും വിജീഷിനെയും വീട്ടിലെത്തിച്ച് നടത്തിയ തെളിവെടുപ്പിൽ ഒരു മൊബൈൽ ഫോണുംടാബും കണ്ടെത്തി. അഞ്ചുമാസം മുൻപ് വിജീഷ് ഇവിടെ എത്തിയിരുന്നതായി വീട്ടുടമ ഇന്ദ്രാണി പറയുന്നു.
ചാർലിയോടൊപ്പം താമസിക്കുന്ന ദിണ്ടിഗൽ സ്വദേശി ശെൽവന്റ ബൈക്ക് മോഷ്ടിച്ചാണ് പ്രതികൾ കോടതിയിലെത്തിയത്. ചെന്നൈ സ്വദേശി ഗിരിധരന്റെ വാഹനം ഇടനിലക്കാർ മുഖേനയാണ് വാങ്ങിയത്. സോട്ട്. ശെൽവൻ , ബൈക്ക് ഉടമ ആലുവ ഡിവൈഎസ്പി ബാബുകുമാറിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.