E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:31 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ഹോളിവുഡ് സിനിമയെ വെല്ലുന്ന തിരക്കഥയുമായി നന്തൻകോട് കൂട്ടക്കൊല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അമേരിക്കന്‍ സംവിധാകയകന്റെ ഹോളിവുഡ് ഹൊറര്‍ ചിത്രം സൈക്കിക് കില്ലറില്‍ ആസ്ട്രല്‍ പ്രൊജക്ഷന് അടിമയാകുന്ന വ്യക്തിയാണ് കേന്ദ്രകഥാപാത്രം. 1975 ല്‍ റിലീസായ ചിത്രം അന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇൗ കഥാപാത്രത്തിന്‍റെ മനോഭാവം തന്നെയാണ് കേഡലിലും അന്വേഷണസംഘം കണ്ടെത്തിയത്.

ഒരു ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജയിലിടയ്ക്കപ്പെട്ട നിരപരാധിയുടെ കഥയാണ് സൈക്കിക് കില്ലര്‍ പറയുന്നത്. ജിം ഹട്ടണ്‍ അവതരിപ്പിച്ച അന്തര്‍മുഖനായ അര്‍ണോള്‍ഡ് മാസ്റ്റേഴ്സ് എന്ന കഥാപാത്രത്തിന്‍റെ അസാധാരണമായ മനോനിലയാണ് ചിത്രത്തിന്‍റെ പ്രമേയം. നിരപരാധിയായ അര്‍ണോള്‍ഡ് ജയിലില്‍ അടയ്ക്കപ്പെട്ട കാലത്ത് ആരോരും നോക്കാനില്ലാതെ ഇയാളുടെ അമ്മ മരണപ്പെടുന്നു. പിന്നീട് നിരപരാധിയെന്ന് തെളിഞ്ഞ് പുറത്തിറങ്ങിയ അര്‍ണോള്‍ഡ് തന്റെ ജീവിതം തകര്‍ത്തവരോട് പ്രതികാരം ചെയ്യുകയാണ്.

അതിനിടെ ആത്മാവിനെ ശരീരത്തില്‍ നിന്ന് വേര്‍പെടുത്തുന്ന 'ആസ്ട്രല്‍ പ്രൊജക്ഷന്‍' എന്ന വിദ്യ പഠിച്ചെടുത്ത കഥാ നായകന്‍ ഒാരോരുത്തരെയും വകവരുത്തുന്നു. സ്വന്തം ശരീരത്തില്‍ നിന്ന് ആത്മാവിനെ വിടുവിച്ചെന്ന് കരുതുന്ന അര്‍ണോള്‍ഡ് ഈ കൊലപാതകങ്ങളൊന്നും തന്റെ ശരീരമറിയാതെ ആത്മാവ് ചെയ്യുന്നതാണെന്ന് വിശ്വസിക്കുന്നു. ഇതിനാല്‍ തന്നെ, തെളിവുകള്‍ നശിപ്പിക്കുന്നതില്‍ പോലും അതിവൈദഗ്ധ്യം ഇയാള്‍ പ്രകടമാക്കുന്നുണ്ട്.

കൊലപാതകം നടപ്പാക്കാന്‍ കഥാനായകന്‍ സ്വീകരിക്കുന്ന രീതികള്‍ ചിത്രത്തിലെ പല രംഗങ്ങളെയും ഭയാനകമാക്കുന്നു. അക്കാലത്ത് ജീവിത യാഥാര്‍ഥ്യവുമായി യാഥൊരു ബന്ധവുമില്ലെന്ന് പറഞ്ഞ്, ചിത്രത്തിന് പഴികേള്‍ക്കേണ്ടി വന്നെങ്കില്‍ പിന്നീട് സാത്താന്‍ സേവ ശക്തിപ്പെട്ട കാലത്ത് ഈ മാനസികാവസ്ഥ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :