പതിനെട്ടാം ദിവസവും ലോ അക്കാദമി ശാന്തമാവുന്നില്ല. പ്രിന്‍സിപ്പലിനെ പരീക്ഷാ ജോലികളില്‍ നിന്ന് സര്‍വകലാശാല വിലക്കിയെങ്കിലും ലക്ഷ്മി നായരുടെ രാജിയെന്ന ആവശ്യത്തില്‍ സമരക്കാര്‍ ഉറച്ചുനില്‍ക്കുകയാണ്. കോളജിലെ പരിധിവിട്ട അച്ചടക്ക മുറകള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ തുടങ്ങിയ സമരം പിന്നീട് വിവിധ ഭാവങ്ങള്‍ പൂണ്ടു. കുട്ടിസമരം വലിയ രാഷ്ട്രീയ സമരമായി മാറി. പ്രിന്‍സിപ്പലാണ് സമരക്കാരുടെ മുഖ്യലക്ഷ്യമെങ്കിലും ബിജെപി , സിപിഎം പോര് എന്ന നിലയിലേക്കും ഈ സമരം മാറി. അക്കാദമി നിയമവിരുദ്ധമായി െകൈവശം വച്ചിരിക്കുന്ന ഭൂമിയുടെ കാര്യം ഏതാണ്ട് തമസ്കരിക്കപ്പെട്ട മട്ടാണ്. കൗണ്ടര്‍ പോയന്റ് ചോദിക്കുന്നു, ലോ അക്കാദമിയിലേത് വിദ്യാര്‍ഥി സമരമോ രാഷ്ട്രീയ ചേരിപ്പോരോ ?
- Home
- Daily Programs
- Counter Point
- കലക്കവെള്ളത്തില്‍ ആരെല്ലാം മീന്‍പിടിക്കും ?
More in Counter Point
-
സുപ്രീംകോടതിയുടെ ആ തീരുമാനത്തിന് എത്ര അര്‍ഥങ്ങളുണ്ട്?
-
കള്ളക്കടത്തുകാരും ഭരണമുന്നണിയുമായുള്ള ബന്ധത്തിന്റെ ആഴമെത്ര?
-
മന്ത്രിയുടെ നിലപാട് എജി അംഗീകരിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്?
-
രാഹുല്‍ ഗാന്ധി മാറിയോ?
-
ജാഗ്രത വേണ്ടത് ജനങ്ങള്‍ക്കോ പാര്‍ട്ടിക്കോ ?
-
കേരളത്തില്‍ കേന്ദ്ര ഭരണമോ ?
-
അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത മുഖ്യമന്ത്രി അവധിക്കു പോയോ?
-
ഗ്രൂപ്പോ പാർട്ടിയോ കേരളനേതൃത്വത്തിന് മുഖ്യം ?
-
മെര്‍സലിനെ ഇങ്ങനെയല്ലാതെ കാണാനാവില്ലേ?
-
അത് തെറ്റായിരുന്നു എങ്കില്‍ തിരുത്തണോ ?
-
നടപടി കഴിഞ്ഞാര്ക്കു വേണ്ടിയാണ് ഉപദേശം?
-
സോളർ റിപ്പോർട്ട് ഇനിയും മറയ്ക്കണോ ?
-
സിബിഐ അന്വേഷിക്കണോ രാഷ്ട്രീയകൊലപാതകങ്ങള്‍?
-
യുഡിഎഫ് ഹര്‍ത്താല്‍ സമരം നടത്തിയത് ജനങ്ങളോടോ?
-
വേങ്ങരയിൽ യഥാർത്ഥ ജയം ആരുടേത് ?
-
സോളര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ ആര്‍ക്കൊക്കെ ആത്മവിശ്വാസം ?
-
കോടതിയെങ്ങനെ രാഷ്ട്രീയം നിഷേധിക്കും?
-
സോളര്‍ റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ എന്തു സംഭവിക്കുമെന്നാണ്?
-
രാഷ്ട്രീയപ്രേരിതമെന്നു പറയാന്‍ ആര്‍ക്കുണ്ട് ധാര്‍മികത?
-
അച്ഛാ ദിന് ജെയ് ഷായ്ക്കോ
Advertisement