പിണറായി വിജയന് സര്‍ക്കാരിന്റെ ഒമ്പതുമാസകാലത്തെ ഭരണത്തില്‍ സംസ്ഥാനത്തെ ക്രമസമാധാന നില മോശമായി. ഇത് പറയുന്നത് മാധ്യമങ്ങളല്ല, തൊട്ടുമുമ്പ് ക്രമസമാധാന ചുമതല വഹിച്ചിരുന്ന ഡിജിപിയും സംസ്ഥാന രഹസ്യാന്വേഷണവിഭാഗം തയാറാക്കിയ റിപ്പോര്‍ട്ടുമാണ്. പൊലീസ് കാര്യക്ഷമമല്ലെന്ന് പറയുന്നത് സദാചാര ഗൂണ്ടായിസത്തിന് ഇരയായവരാണ്, ജീവന് വെടിഞ്ഞ ജിഷ്ണു പ്രണോയ്്യുടെ മാതാപിത്കാകളാണ്. രാഷ്ട്രീയപകപോക്കലിന്റെ ഭാഗമായാണ് തന്നെ മാറ്റിയതെന്ന് ടി.പി സെന്‍കുമാര്‍ പറയുന്നു. സമര്‍ഥനെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ട ലോക്്നാഥ് ബെഹ്്റ ചുമതലയേറ്റശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കുറ്റകൃത്യങ്ങളുടെ കണക്ക് ആശങ്കപ്പെടുത്തുന്നതും. കൗണ്ടര്‍ പോയന്റ് ചോദിക്കുന്നു, കണക്കുകള്‍ക്കും ആരോപണങ്ങള്‍ക്കും എന്തുണ്ട് മറുപടി ?·
- Home
- Daily Programs
- Counter Point
- കണക്കുകള്‍ക്കും ആരോപണങ്ങള്‍ക്കും മറുപടിയുണ്ടോ ?
More in Counter Point
-
സുപ്രീംകോടതിയുടെ ആ തീരുമാനത്തിന് എത്ര അര്‍ഥങ്ങളുണ്ട്?
-
കള്ളക്കടത്തുകാരും ഭരണമുന്നണിയുമായുള്ള ബന്ധത്തിന്റെ ആഴമെത്ര?
-
മന്ത്രിയുടെ നിലപാട് എജി അംഗീകരിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്?
-
രാഹുല്‍ ഗാന്ധി മാറിയോ?
-
ജാഗ്രത വേണ്ടത് ജനങ്ങള്‍ക്കോ പാര്‍ട്ടിക്കോ ?
-
കേരളത്തില്‍ കേന്ദ്ര ഭരണമോ ?
-
അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത മുഖ്യമന്ത്രി അവധിക്കു പോയോ?
-
ഗ്രൂപ്പോ പാർട്ടിയോ കേരളനേതൃത്വത്തിന് മുഖ്യം ?
-
മെര്‍സലിനെ ഇങ്ങനെയല്ലാതെ കാണാനാവില്ലേ?
-
അത് തെറ്റായിരുന്നു എങ്കില്‍ തിരുത്തണോ ?
-
നടപടി കഴിഞ്ഞാര്ക്കു വേണ്ടിയാണ് ഉപദേശം?
-
സോളർ റിപ്പോർട്ട് ഇനിയും മറയ്ക്കണോ ?
-
സിബിഐ അന്വേഷിക്കണോ രാഷ്ട്രീയകൊലപാതകങ്ങള്‍?
-
യുഡിഎഫ് ഹര്‍ത്താല്‍ സമരം നടത്തിയത് ജനങ്ങളോടോ?
-
വേങ്ങരയിൽ യഥാർത്ഥ ജയം ആരുടേത് ?
-
സോളര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ ആര്‍ക്കൊക്കെ ആത്മവിശ്വാസം ?
-
കോടതിയെങ്ങനെ രാഷ്ട്രീയം നിഷേധിക്കും?
-
സോളര്‍ റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ എന്തു സംഭവിക്കുമെന്നാണ്?
-
രാഷ്ട്രീയപ്രേരിതമെന്നു പറയാന്‍ ആര്‍ക്കുണ്ട് ധാര്‍മികത?
-
അച്ഛാ ദിന് ജെയ് ഷായ്ക്കോ
Advertisement