ശശികലയെ മുഖ്യമന്ത്രിയായി അംഗീകരിക്കാന്‍ മടി. പക്ഷേ പനീര്‍സെല്‍വത്തെ പിന്താങ്ങാന് പേടി. തമിഴ്നാട്ടിലെ അണ്ണാ ഡി.എം.കെ എം.എല്‍.എമാരുടെ മാനസികാവസ്ഥ ഇതാണെന്ന് പറഞ്ഞാല്‍ വലിയ തെറ്റില്ല. 135-ല്‍ 131 എം.എല്‍.എമാരുടെയും പിന്തുണ ഒപ്പിട്ടുവാങ്ങി അവരെ അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റി ശശികല അധികാരത്തിലേക്കുള്ള ആരോഹണം ഭദ്രമാക്കിയപ്പോള്‍ ഒ.പി.എസിനെ പിന്തുണച്ചത് മൂന്നുപേര്‍ മാത്രം. പക്ഷേ തമിഴ് സമൂഹത്തില്‍ നിന്ന് പനീര്‍സെല്‍വത്തിന് വലിയ പിന്തുണ കിട്ടുകയും ചെയ്യുന്നു. തന്ത്രപരമായ ഒഴിഞ്ഞുനില്ക്കലിലൂടെ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ഇക്കാര്യത്തില്‍ േകന്ദ്രത്തിന്റെ മനസ്സിനൊപ്പം നില്ക്കുന്നു എന്നാണ് നിരീക്ഷണം. അങ്ങേയറ്റം വഴുക്കുന്ന പ്രതലമായിരിക്കുന്നു തമിഴ്നാട് രാഷ്ട്രീയം. അവിടെ ജനാധിപത്യം തെന്നിവീഴാതിരിക്കണം. അതിനെന്താണ് വഴി·? കൗണ്ടര്‍ പോയന്റ് ചര്‍ച്ച ചെയ്യുന്നു. തമിഴകത്ത് ജനാധിപത്യത്തിന് മുറിവേല്ക്കാതിരിക്കാന് എന്തുസംഭവിക്കണം?
- Home
- Daily Programs
- Counter Point
- തമിഴ്നാട്ടില്‍ ജനാധിപത്യം ഏതുവഴിക്ക്?
More in Counter Point
-
സുപ്രീംകോടതിയുടെ ആ തീരുമാനത്തിന് എത്ര അര്‍ഥങ്ങളുണ്ട്?
-
കള്ളക്കടത്തുകാരും ഭരണമുന്നണിയുമായുള്ള ബന്ധത്തിന്റെ ആഴമെത്ര?
-
മന്ത്രിയുടെ നിലപാട് എജി അംഗീകരിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്?
-
രാഹുല്‍ ഗാന്ധി മാറിയോ?
-
ജാഗ്രത വേണ്ടത് ജനങ്ങള്‍ക്കോ പാര്‍ട്ടിക്കോ ?
-
കേരളത്തില്‍ കേന്ദ്ര ഭരണമോ ?
-
അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത മുഖ്യമന്ത്രി അവധിക്കു പോയോ?
-
ഗ്രൂപ്പോ പാർട്ടിയോ കേരളനേതൃത്വത്തിന് മുഖ്യം ?
-
മെര്‍സലിനെ ഇങ്ങനെയല്ലാതെ കാണാനാവില്ലേ?
-
അത് തെറ്റായിരുന്നു എങ്കില്‍ തിരുത്തണോ ?
-
നടപടി കഴിഞ്ഞാര്ക്കു വേണ്ടിയാണ് ഉപദേശം?
-
സോളർ റിപ്പോർട്ട് ഇനിയും മറയ്ക്കണോ ?
-
സിബിഐ അന്വേഷിക്കണോ രാഷ്ട്രീയകൊലപാതകങ്ങള്‍?
-
യുഡിഎഫ് ഹര്‍ത്താല്‍ സമരം നടത്തിയത് ജനങ്ങളോടോ?
-
വേങ്ങരയിൽ യഥാർത്ഥ ജയം ആരുടേത് ?
-
സോളര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ ആര്‍ക്കൊക്കെ ആത്മവിശ്വാസം ?
-
കോടതിയെങ്ങനെ രാഷ്ട്രീയം നിഷേധിക്കും?
-
സോളര്‍ റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ എന്തു സംഭവിക്കുമെന്നാണ്?
-
രാഷ്ട്രീയപ്രേരിതമെന്നു പറയാന്‍ ആര്‍ക്കുണ്ട് ധാര്‍മികത?
-
അച്ഛാ ദിന് ജെയ് ഷായ്ക്കോ
Advertisement