ഇ.പി.ജയരാജന്റെ രാജിക്ക് വഴിവച്ച ബന്ധുനിയമനക്കേസിന് അന്ത്യം. കേസ് അവസാനിപ്പിക്കാന്‍ വിജിലന്‍സ്, കോടതിയില്‍ ഉടൻ റിപ്പോര്‍ട്ട് നല്‍കും. നിയമോപദേശകന്‍ സി.സി.അഗസ്റ്റിന്റെ നിലപാടുകൂടി കണക്കെലെടുത്താണ് വിജിലന്‍സ് അന്വേഷണസംഘം തീരുമാനമെടുത്തത്. അതേസമയം തന്നെ കുടുക്കാനായിരുന്നു വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് ശ്രമിച്ചതെന്ന് ഇ.പി.ജയരാജൻ ആരോപിച്ചു. കൗണ്ടര്‍പോയന്റ് പരിശോധിക്കുന്നു. വിജിലന്‍സിന് കേസില്ലെങ്കില്‍ ജയരാജന്‍ നിരപരാധിയായോ?
Advertisement