E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:26 AM IST

Facebook
Twitter
Google Plus
Youtube

ഒപ്പമില്ലേ എല്ലാം ശരിയാക്കിയ സർക്കാർ ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നഴ്സുമാരുടെ കണ്ണീര്‍ കേരളം കണ്ടതും ഏറ്റെടുത്തതും മറക്കാറായില്ല.  തീനാളംപോലെ പടര്‍ന്ന സമരദിനങ്ങള്‍ക്കൊടുവില്‍ മുഖ്യമന്ത്രി ഇടപെട്ട് ഒരു പരിഹാരമുണ്ടാക്കി. ഇപ്പോള്‍ ആശുപത്രി മാനജ്മെന്റുകള്‍ പറയുന്നു ആ ശമ്പളം പറ്റില്ലെന്ന്. എങ്കില്‍ വീണ്ടും സമരമെന്നാണ് നഴ്സുമാരുടെ സംഘടനകള്‍ എടുക്കുന്ന നിലപാട്. മുഖ്യമന്ത്രി തന്നെ ഇടപെട്ടുണ്ടാക്കിയ ധാരണ നടപ്പാക്കില്ലെന്ന് മാനജ്മെന്റുകള്‍ പറഞ്ഞാല്‍ എന്താണര്‍ഥം? എത്രദൂരമുണ്ട് നഴ്സുമാര്‍ക്ക് ആശ്വാസമാകുന്ന തീരുമാനങ്ങള്‍ നടപ്പാവുന്നതിലേക്ക്?

9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്. അമ്പത് കിടക്കവരെയുള്ള ആശുപത്രികളില്‍ ഇരുപതിനായിരം രൂപ ശമ്പളം. അതിന് മുകളിലേക്കുള്ളത് വിദഗ്ധസമിതി പഠിക്കും. നടപ്പാക്കും. ഇതാണ് മുഖ്യമന്ത്രിക്ക് മുന്നില്‍ എല്ലാവരും എത്തിയ ധാരണയെങ്കില്‍ അത് നടപ്പാക്കിയേ തീരൂ. അതില്‍നിന്നുള്ള പിന്മാറ്റം വഞ്ചനയാണ്. പൊതുസമൂഹത്തിന് മുന്നില്‍ നല്‍കിയ വാക്കുകളില്‍നിന്നുള്ള ഒളിച്ചോട്ടമാണ്. ഉറ്റുനോക്കുന്നത് സര്‍ക്കാര്‍ ഇടപെടലിലേക്കുകൂടിയാണ്. നഴ്സുമാരോട് വെറുംവാക്ക് പറഞ്ഞതല്ല എന്ന ഇച്ഛാശക്തിയുള്ള പ്രഖ്യാപനത്തിലേക്ക് കൂടിയാണ്.