E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday November 17 2020 06:46 PM IST

Facebook
Twitter
Google Plus
Youtube

More in Nere Chovve

ഗോസിപ്പില്ലെങ്കിൽ നമ്മൾ ഒന്നുമല്ല: ഷീല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

എല്ലാ നടന്മാരെക്കാലും നസീറിനെക്കാലും പ്രതിഫലം സിനിമയിൽ വാങ്ങിയിരുന്നത് താനായിരുന്നുവെന്ന് നടി ഷീല. താൻ സിനിമ സംവിധാനം ചെയ്യുമെന്ന് പണ്ട് ആരും വിശ്വസിച്ചിരുന്നില്ല. നടൻ മധുവാണ് തനിക്ക് വേണ്ടി സംവിധാനം ചെയ്ത് തന്നതെന്ന് എല്ലാവരും തെറ്റിദ്ധിരിച്ചു. എഴുത്തുകാരിയും, ചിത്രകാരിയും , ബിൽഡറുമെല്ലാമാണ് താനെന്നും ഷീല പറയുന്നു. ചെന്നൈയിൽ താൻ താമസിക്കുന്ന വീട് വാസ്തു പഠിച്ചശേഷം സ്വയം പുതുക്കിപ്പണിതെന്നും ഷീല പറയുന്നു. എന്നാൽ പിന്നീട് വാസ്തുവിനോടുള്ള വിശ്വാസം പോയി. ആരും തന്നോട് ഇതുവരെ വിശ്വാസ വഞ്ചന കാണിച്ചിട്ടില്ല.

ഇന്നത്തെ നടിമാർക്ക് സമ്പാദിച്ചിട്ട് ഭക്ഷണം കഴിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. പഴയ നടിമാരെല്ലാം നല്ലവണ്ണം ഭക്ഷണം കഴിക്കുമായിരുന്നു. ഇന്നത്തെ നടിമാർ രാവിലെ ഒരു കഷ്ണം ബ്രഡ് കഴിച്ച് ഉച്ചവരെ കാത്തിരിക്കേണ്ട അവസ്ഥയാണ്. ഇതുവരെ താനൊരു മാനേജരെ വച്ചിട്ടില്ലെന്നും ഷീല പറഞ്ഞു. മാതാ അമൃതാനന്ദമയിയാണ് തന്നോട് വീണ്ടും അഭിനയിക്കണമെന്ന് പറഞ്ഞതെന്നും ഷീല പറഞ്ഞു.

തന്റെ പള്ളിയിലെ േപര് തന്നെ ഷീല എന്നായിരുന്നു. വിക്കീപീഡിയയിലെ വിവരങ്ങളെല്ലാം തെറ്റാണ്. ക്ലാര എന്ന് വിക്കീപീഡിയയിൽ കാണുന്ന പേര് തെറ്റാണെന്നും ഷീല പറഞ്ഞു. ഗോസിപ്പുകളില്ലെങ്കിൽ സെലിബ്രിറ്റികളേ ഇല്ല എന്ന് ഷീല പറഞ്ഞു. ഗോസിപ്പുകൾക്ക് പ്രായമില്ല. ഗോസിപ്പുകൾ തന്നെ ഒരിക്കലും വേദനിപ്പിച്ചിട്ടില്ലെന്നും ഷീല നേരെ ചൊവ്വേയിൽ പറഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.