പ്രവാസത്തിൽ നിന്ന് പ്രകൃതിയിലേക്ക് കാഞ്ഞിരത്തുമൂട് സണ്ണി-ലീല ദമ്പതികളുടെ ജീവിതത്തെ ഒറ്റവാക്കിൽ ഇങ്ങനെ പറയാം. നീണ്ടനാളത്തെ പ്രവാസജീവിതത്തിനു ശേഷം നാട്ടിലെത്തി ജൈവകൃഷിയുടെ വഴിയിലേക്ക് തിരിഞ്ഞിരിക്കുകയാണ് ഇവർ. ജൈവകൃഷിയിൽ പരീക്ഷണം നടത്തി വിജയം നേടിയ ഈ ദമ്പതികളുടെ കൃഷിവിശേഷങ്ങളാണ് നാട്ടുപച്ചയിൽ. നല്ലഭക്ഷണമാണ് നല്ല ആരോഗ്യത്തിന് നല്ലതെന്ന തിരിച്ചറിവും സ്വന്തമായി കൃഷി ചെയ്യുന്നതാണ് അതിന് ഉത്തമം എന്നുള്ള കാഴ്ച്ചപ്പാടും കൃഷിയിലേക്ക് ഇറങ്ങാൻ ഇവരെ പ്രേരിപ്പിച്ചു. മനസ്സുകൊണ്ടും ശരീരം കൊണ്ടും കർഷകരായി മാറിയ പ്രവാസി ദമ്പതികൾ.
- Home
- Nattupacha
- പ്രവാസത്തിൽ നിന്ന് പ്രകൃതിയിലേക്ക്
More in Nattupacha
-
ജാതിയിൽ പരീക്ഷണവുമായി കർഷകൻ
-
പട്ടുനൂൽ കൃഷിയുടെ സാധ്യതകള്‍
-
ചെറിയ മുതൽമുടക്കിൽ മുയൽ കൃഷി
-
പീച്ചിങ്ങകൃഷിയുമായി വീട്ടമ്മ
-
സ്വപ്നയുടെ ജൈവസമ്മിശ്ര ക്യഷിയിടം
-
മണ്ണറിഞ്ഞ് എങ്ങനെ കൃഷി ചെയ്യാം?
-
സഭാസേവനത്തിനൊപ്പം മഞ്ഞൾ കൃഷിയുമായി വൈദികൻ
-
മണ്ണിനും ഷിഫ്ട്
-
മണ്ണില്ലാതെയും കൃഷി ചെയ്യാം
-
വിശ്രമ ജീവിതം ആനന്തമാകാൻ കൃഷി
-
കാടകൃഷിയിൽ നേട്ടമുണ്ടാക്കി വീട്ടമ്മ
-
സ്ഥലപരിമിതി മറിക്കടക്കാൻ ഇന്റലിജന്റ് കിച്ചൻ ഗാർഡൻ
-
മരപ്പണിക്കിടെ കാഴ്ച നഷ്ടപ്പെട്ട ഉദയകുമാറിന് കൃഷി നൽകിയത് നൂറുമേനി
-
പുരസ്ക്കാര നിറവിൽ ജോണിന്റെ സമ്മിശ്ര കൃഷി
-
കൃഷിയെ ജീവിതചര്യയാക്കി വീട്ടമ്മ
-
കെവി മാത്യുവിന്റെ സമ്മിശ്ര കൃഷി
-
നാരായണൻ നമ്പൂതിരിയുടെ വേറിട്ട കൃഷി
-
നൂതനവും പരമ്പരാഗതവും ചേർന്നൊരു കൃഷി
-
ഹൈഡ്രോപോണിക്സ് കൃഷി
-
അപൂർവ കൃഷിയിനങ്ങളുമായി ഒരു കർഷകൻ