E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday October 20 2020 04:25 AM IST

Facebook
Twitter
Google Plus
Youtube

More in World

മാര്‍പ്പാപ്പയ്ക്ക് മാള്‍ട്ട സര്‍ക്കാര്‍വക പുല്‍ക്കൂടും ക്രിസ്മസ് ട്രീയും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് മാള്‍ട്ട സര്‍ക്കാര്‍വക പുല്‍ക്കൂടും ഇറ്റലിയുടെ ക്രിസ്മസ് ട്രീയും. പുല്‍ക്കൂട്ടില്‍ പിറന്ന ക്രിസ്തു , ഇറ്റലിയിലേക്ക് കടല്‍മാര്‍ഗം എത്താന്‍ ശ്രമിക്കുന്ന പതിനായിരക്കണക്കിന് അഭയാര്‍ഥികളെ ഒാര്‍മിപ്പിക്കുന്നതാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞു. 

മാള്‍ട്ടയിലെ ഒരു ഗ്രാമം പശ്ചാത്തലമാക്കിയാണ് തിരുപ്പിറവിയുടെ രംഗാവിഷ്കാരം തയാറാക്കിയിട്ടുള്ളത്. മാള്‍ട്ടയുടെ പാരമ്പര്യ കുരിശും കടത്തുവള്ളവുമെല്ലാം പുല്‍ക്കൂടിന്‍റെ ഭാഗമാക്കിയിരിക്കുന്നു. എണ്‍പതടി ഉയരമുള്ള ഈ ക്രിസ്മസ് ട്രീ ഇറ്റലിയിലെ ത്രെന്തൊ പ്രവിശ്യയിലെ താഴ്്വരയില്‍ നിന്നാണെത്തിച്ചത്. മാള്‍ട്ട സ്വദേശിയായ കലാകാരന്‍ ഗൊസ്തോ മാന്‍വെല്‍ ഗ്രെക് സംവിധാനം ചെയ്ത തിരുപ്പിറവിയുടെ രംഗാവിഷ്ക്കാരം ഇറ്റലിയിലേക്ക് കടല്‍മാര്‍ഗം എത്താന്‍ ശ്രമിക്കുന്ന കുടിയേറ്റക്കാരുടെ ദുരന്തപൂര്‍ണമായ ജീവിതം അനുസ്മരിപ്പിക്കുന്നെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞു.

ഹെറോദേസിന്‍റെ വധഭീഷണിയെത്തുടര്‍ന്ന് പലാായനം ചെയ്യേണ്ടി വന്ന തിരുക്കുടുംബവും ഇതേ വേദനയാണ് ഏറ്റുവാങ്ങിയതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മനോഹരമായ ക്രിസ്മസ് ട്രീ ദൈവം കനിഞ്ഞുനല്‍കിയ പ്രകൃതി സൗന്ദര്യം വെളിവാക്കുന്നെന്നും മാര്‍പ്പാപ്പ പറഞ്ഞു. ജനപ്രതിനിധികളും സാധാരണക്കാരും പുരോഹിതരുമടങ്ങുന്ന സംഘമാണ് വത്തിക്കാനിലെത്തി പുല്‍ക്കൂടും ക്രിസ്മസ് ട്രീയും മാര്‍പ്പാപ്പയ്ക്ക് സമ്മാനിച്ചത്. ജനുവരി എട്ടുവരെ വത്തിക്കാനിലെത്തുന്ന വിശ്വാസികള്‍ക്ക് ഇവയുടെ ഭംഗി ആസ്വദിക്കാം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :