കലോല്‍സവങ്ങളിലെ ഗ്രേസ് മാര്‍ക്കുകളെ വിമര്‍ശിച്ച് എഴുത്തുകാരന് എന്‍.എസ്.മാധവന്. കളവും സ്പര്‍ദ്ധയും പരത്തുന്ന ഗ്രേസ് മാര്‍ക്ക് സമ്പ്രദായം നിര്‍ത്തണം. കലോല്‍സവം ആഭാസമാകുകയാണ്. ഒന്നോ രണ്ടോ സിനിമാതാരങ്ങളുണ്ടായി എന്നതൊഴിച്ചാല്‍ സംഗീതം,നൃത്തം, സാഹിത്യം തുടങ്ങിയ വിഭാഗങ്ങളില്‍ ആരും മികവിലേക്കെത്തുന്നില്ല. ജയിക്കാന്‍വേണ്ടി എന്ത് നെറികേടും ചെയ്യാം എന്നാണ് രക്ഷിതാക്കളില്‍നിന്നും കുട്ടികള്‍ക്ക് കിട്ടുന്ന സന്ദേശമെന്നും എന്‍.എസ്.മാധവന് ട്വിറ്ററില്‍ കുറ്റപ്പെടുത്തുന്നു.
- Home
- സംസ്ഥാന സ്കൂൾ കലോൽസവം 2017
- കലോല്‍സവങ്ങളിലെ ഗ്രേസ് മാര്‍ക്കുകളെ വിമര്‍ശിച്ച് എന്‍.എസ്.മാധവന്
More in സംസ്ഥാന സ്കൂൾ കലോൽസവം 2017
-
കലോല്‍സവങ്ങളിലെ ഗ്രേസ് മാര്‍ക്കുകളെ വിമര്‍ശിച്ച് എന്‍.എസ്.മാധവന്
-
അവസാനിപ്പിക്കണം ഈ ബാലപീഡ
-
സൗഹൃദയത്തിന്റെയും സ്നേഹത്തിന്റെയും ഉത്സവത്തിന് പരിസമാപ്തി
-
കലയുടെ സ്വർണകപ്പ് വീണ്ടും കോഴിക്കോടിന്
-
കൗമാരകലയുടെ താളത്തിനൊപ്പം മനോരമ ന്യൂസ്.കോം ഫേസ്ബുക്ക് ലൈവ്
-
അരലക്ഷം പേരിലേക്ക് കലോൽസവത്തെ എത്തിച്ച് മനോരമ ന്യൂസ് ഒാൺലൈൻ
-
ജനപക്ഷ സാമൂഹ്യ ഇടപെടലുകളുമായി കലോൽസവത്തിൽ മനോരമ ന്യൂസ്
-
കണ്ണൂരിന് കലയുടെ കാഴ്ച്കൾ സമ്മാനിച്ചവർ മടങ്ങിത്തുടങ്ങി
-
സ്വർണകപ്പിനായുള്ള പോരാട്ടം മുറുക്കി പാലക്കാടും കോഴിക്കോടും
-
നാടക മല്‍സരത്തിൽ പരാതികളുടെ തോരാമഴ
-
കണ്ണീർ രാഗത്തില്‍ വീണ മീട്ടി ശിവാനി
-
യക്ഷഗാനത്തിന് മാറ്റുരക്കാനെത്തിയത് 17 ടീമുകൾ
-
വള്ളംകളിയുടെ ആവേശം കബനിയിലും ഉണർത്തി വഞ്ചിപ്പാട്ട് മൽസരം
-
ദൃശ്യ വിരുന്നായി സംഘ നൃത്തം
-
സൗപര്‍ണികയ്ക്ക് സന്മനസുകളുടെ സഹായപ്രവാഹം
-
സ്കൂൾ കലോൽസവം ; മലബാർ ജില്ലകൾ തമ്മിൽ ഇഞ്ചോടിഞ്ച് മൽസരം
-
ആത്മവിശ്വാസം തുണച്ചു : അനഘയ്ക്ക് വീണ്ടും ഒന്നാം സ്ഥാനം
-
പുതുമ നഷ്ടമാകാതെ ദഫ് മുട്ട്
-
സ്വർണ കപ്പിനുള്ള കുതിപ്പ് തുടർന്ന് ജില്ലകൾ
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.