കഴിഞ്ഞവര്‍ഷം നടപ്പാക്കിയത് ചരിത്രപരമായ സാമ്പത്തികപരിഷ്കാരങ്ങളെന്ന് ധന മന്ത്രി. കള്ളപ്പണത്തിനെതിരായ വിപുലമായ യുദ്ധത്തിന് സര്‍ക്കാര്‍ തുടക്കമിട്ടു. നേരിട്ടുള്ള വിദേശനിക്ഷേപം 36 ശതമാനം ഉയര്‍ന്നു. സാമ്പത്തികവളര്‍ച്ചയുടെ ഗുണം എല്ലാവരിലുമെത്തിക്കാന്‍ നടപടികളുണ്ടാകും. പൊതുമേഖലാനിക്ഷേപം വെട്ടിക്കുറയ്ക്കാതെ സാമ്പത്തിക അച്ചടക്കം യാഥാര്‍ഥ്യമാക്കി. ബാങ്കില്‍ എത്തിയ അധികനിക്ഷേപം പലിശകുറയുന്നതിന് ഇടയാക്കുമെന്നും ബാങ്ക് വായ്പകള്‍ കൂടുമെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിൽ വ്യക്തമാക്കി. കാര്‍ഷികമേഖല 4.1ശതമാനം വളർച്ചയുണ്ടാക്കും. 10 ലക്ഷം കോടി രൂപയുടെ കാര്‍ഷികവായ്പ നല്‍കും. ഗ്രാമീണ അടിസ്ഥാന മേഖലകളിൽ വികസനം ലക്ഷ്യമിടുന്നതായും ധനമന്ത്രി വ്യക്തമാക്കി.
- Home
- കേന്ദ്ര ബജറ്റ് 2017
- നോട്ട് അസാധുവാക്കല്‍ ധീരമായ തീരുമാനം: ധനമന്ത്രി
More in കേന്ദ്ര ബജറ്റ് 2017
-
നോട്ട് പ്രതിസന്ധി തളർത്തിയ സാമ്പത്തികരംഗം ബജറ്റിലൂടെ ഉണർവ് നേടില്ല: ഡോ. സുദീപ്തോ മണ്ഡൽ
-
കുടുംബ ബജറ്റ്
-
ശമ്പളവരുമാനക്കാരെ ആഹ്ലാദിപ്പിച്ച് കേന്ദ്രബജറ്റ്
-
കേരളത്തിന് ഇക്കുറിയും എയിംസ് ഇല്ല
-
കേന്ദ്ര ബജറ്റില്‍ സംസ്ഥാനത്തിന് നീതി കിട്ടിയില്ല:മുഖ്യമന്ത്രി
-
നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുള്ള ആഘാതം കുറച്ച് കേന്ദ്ര ബജറ്റ്
-
കേന്ദ്ര ബജറ്റിലെ പല നിർദേശങ്ങളും സ്വാഗതാർഹമാണെന്ന് മലബാർ ഗ്രൂപ്പ് ചെയര്മാന്
-
പാചകവാതകവില കുത്തനെകൂട്ടി
-
ബജറ്റിനെ സ്വാഗതം ചെയ്ത് റയില്‍വെ യാത്രക്കാര്‍
-
ബജറ്റ് സ്വാഗതം ചെയ്ത് കേരളത്തിലെ വ്യവസായ മേഖല
-
ബജറ്റ് നിരാശാജനകമെന്ന് വീട്ടമ്മമാര്‍
-
കേന്ദ്ര ബജറ്റില്‍ സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രവിഹിതം നാമമാത്രമെന്ന് ധനമന്ത്രി
-
ബജറ്റ് : കേരളത്തിന് കടുത്ത നിരാശ
-
ധീരമായ തീരുമാനങ്ങള്‍ അടങ്ങിയതാണ് ബജറ്റെന്ന് റയില്‍വെ മന്ത്രി
-
ഇ.അഹമ്മദിന് ആദരവ് രേഖപ്പെടുത്തി; കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു
-
വികസനപാതയിലേക്ക് നയിക്കുന്ന ബജറ്റെന്നു മോദി; നിരാശാജനകമെന്ന് രാഹുൽ
-
കാര്‍ഷികമേഖലയ്ക്ക് ഊന്നല്നൽകി ബജറ്റ് നിര്‍ദേശങ്ങള്‍
-
ബജറ്റിൽ വില കൂടുന്നവ, വില കുറയുന്നവ
-
ശമ്പളവരുമാനക്കാരെ ആഹ്ലാദിപ്പിച്ച് കേന്ദ്രബജറ്റ്
-
കറന്‍സിയില്ലാ ഇടപാടുകള്‍ പ്രോല്‍സാഹിപ്പിച്ച് കേന്ദ്രബജറ്റ്
Advertisement
Tags:
Union Budget 2017