E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday November 22 2020 02:02 PM IST

Facebook
Twitter
Google Plus
Youtube

More in നിയമസഭാ തിരഞ്ഞെടുപ്പ് 2017

യുപി തിരഞ്ഞെടുപ്പ് അവലസാന ലാപ്പിലേക്ക്, വാരണാസിയിൽ കടുത്ത മല്‍സരം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിയുടെ ലോക്സഭാ മണ്ഡലമായ വാരാണസിയിലെ അഞ്ച് സീറ്റുകളില്‍ കടുത്ത മല്‍സരമാണ്. ഗംഗാതീരത്ത് ബി.ജെ.പിക്ക് എളുപ്പം വിജയം നേടാമെന്ന സ്ഥിതിയല്ല ഈ തിരഞ്ഞെടുപ്പില്‍. മറ്റന്നാള്‍ അവസാനഘട്ടത്തിലാണ് വാരാണസിയില്‍ തിരഞ്ഞെടുപ്പ്. 

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ കണക്കുവച്ച് ബി.ജെ.പി വാരാണസിയിലെ അഞ്ച് മണ്ഡലങ്ങളിലും നിഷ്പ്രയാസം വിജയിക്കേണ്ടതാണ്. എന്നാല്‍ ഇത്തവണ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഉള്‍പ്പെടെ ഉണ്ടായ പ്രശ്നങ്ങള്‍ പാര്‍ട്ടിയില്‍ ചോദ്യങ്ങള്‍ ബാക്കിയാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി വാരാണസിയില്‍ നടത്തിയ റോഡ്ഷോ ആവേശകരമായപ്പോഴും ഗംഗയിലെ അടിയൊഴുക്കുകള്‍ ആര്‍ക്കും പ്രവചിക്കാനാകുന്നില്ല. വാരാണസി സൗത്തില്‍ ഏഴുതവണ വിജയിച്ച ശ്യാംദേവ് ചൗധരിയെ മാറ്റി പുതുമുഖമായ നീല്‍കാന്ത് തിവാരിയെ സ്ഥാനാര്‍ഥിയാക്കിയത് പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. 

കോണ്‍ഗ്രസിന്റെ രാജേഷ·് മിശ്രയാണ് വാരാണസി സൗത്തില്‍ ബി.ജെ.പിയുടെ മുഖ്യ എതിരാളി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ മോദി തരംഗം ഈ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിെയ സഹായിക്കാനുണ്ടാകില്ലെന്ന വിശ്വാസത്തിലാണ് അദ്ദേഹം. 

സൗത്ത് കൂടാതെ വാരണസി കന്‍റോണ്‍മെന്റ്, വാരാണസി നോര്‍ത്ത്, സേവാപുരി, റൊഹാനിയ എന്നീ മണ്ഡലങ്ങള്‍ കൂടിയാണ് വാരാണസി ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :