E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday November 22 2020 08:46 PM IST

Facebook
Twitter
Google Plus
Youtube

More in നിയമസഭാ തിരഞ്ഞെടുപ്പ് 2017

മണിപ്പൂരില്‍ തൂക്കുനിയമസഭ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മണിപ്പൂരില്‍ തൂക്കുനിയമസഭ. ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിയും കേവല ഭൂരിപക്ഷം നേടാന്‍ കോണ്‍ഗ്രസിനായില്ല. അതേസമയം ചരിത്രത്തില്‍ ആദ്യമായി മണിപ്പൂരില്‍ അക്കൗണ്ട് തുറന്ന ബിജെപി ഇരുപത്തൊന്നു സീറ്റുകള്‍ നേടി. 

മണിപ്പൂരില്‍‌ ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട കോണ്‍ഗ്രസിനും ഭരണം നേടാന്‍ ലക്ഷ്യമിട്ട ബിജെപിക്കും കേവല ഭൂരിപക്ഷം ലഭിച്ചില്ല. എന്നാല്‍ ചരിത്രത്തില്‍ ആദ്യമായി മണിപ്പൂരില്‍ അക്കൗണ്ട് തുറന്ന ബിജെപി മിന്നുന്ന വിജയമാണ് നേടിയത്. 

പതിനഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് കോണ്‍ഗ്രസിന് മണിപ്പൂരില്‍ കേവല ഭൂരിപക്ഷം ലഭിക്കാതിരിക്കുന്നത്. രണ്ടായിരത്തി പന്ത്രണ്ടില്‍ 42 സിറ്റുണ്ടായിരുന്ന കോണ്‍ഗ്രസിന് ഇത്തവണ മുപ്പത് കടക്കാന്‍ കഴിഞ്ഞില്ല. മൂന്ന് തവണ തുടര്‍ച്ചയായി മുഖ്യമന്ത്രിയായിരുന്ന ഒക്രം ഇബോബി സിങ് തൗബാല്‍ മണ്ഡലത്തില്‍ നിന്ന് 8000 വോട്ടിന് വിജയിച്ചു.ഇറോം ശര്‍മ്മളയുടെ പ്രജാ പാര്‍ട്ടിക്ക് അക്കൗണ്ട് തുറക്കാനായില്ല. ഒക്രം ഇബോബി സിങ്ങിനെതിരെ മല്‍സരിച്ച ഇറോം ശര്‍മ്മിള ദയനീയമായി പരാജയപ്പെട്ടു. നോട്ടക്കും പിന്നില്‍ അഞ്ചാം സ്ഥാനത്തായ ഇറോമിന് 90 വോട്ടുമാത്രമാണ് നേടാനായത്. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് കൂറുമാറിയെത്തിയ മുന്‍ മന്ത്രി എന്‍.ബൈരാന്‍ സിങ്, ബിജെപി മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്ന സദം ര‍‍ഞ്ജന്‍ സിങും വിജയിച്ചു.ആര്‍ക്കും കേവല ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ ഒന്നും മൂന്നും നാലും സിറ്റുകള്‍ നേടിയ എല്‍.ജെ.പി, എന്‍.പി.എഫ്, എന്‍.പി.പി എന്നീപാര്‍ട്ടികളുടെ നിലപാട് സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാകും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :