E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday November 30 2020 06:38 AM IST

Facebook
Twitter
Google Plus
Youtube

More in നിയമസഭാ തിരഞ്ഞെടുപ്പ് 2017

ഉത്തരാഖണ്ഡില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഉത്തരാഖണ്ഡില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്. മത്സരിച്ച രണ്ടുസീറ്റുകളിലും മുഖ്യമന്ത്രി ഹരീഷ് റാവത്ത് പരാജയപ്പെട്ടു. മൂന്നില്‍ രണ്ട് ഭൂരിഭക്ഷത്തോടെ ബി.ജെ.പി അധികാരം തിരിച്ചുപിടിച്ചു. എന്നാല്‍ സംസ്ഥാന അധ്യക്ഷന്‍ അജയ്ഭട്ടിന്‍റെ പരാജയം ബിജെപിക്ക് തിരിച്ചടിയായി. 

വിമതരും വികസനവും അരങ്ങുവാണ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അന്തിമവിജയം ബി.ജെ.പിയ്ക്ക്. അതും ആകെയുള്ള 70ല്‍ അന്‍പതിലധികം സീറ്റുകള്‍ സ്വന്തമാക്കി. ബി.ജെ.പി ദേശീയനിര്‍വാഹകസമിതിഅംഗം സത്പാല്‍ മഹാരാജ് ചൗബാത്തക്കല്‍ മണ്ഡലത്തില്‍ വെന്നിക്കൊടി പാറിച്ചപ്പോള്‍ സംസ്ഥാന അധ്യക്ഷന്‍ അജയ് ഭട്ട് റാണിഖേതില്‍ പരാജയപ്പെട്ടു. വിമതഭീഷണി ഉയര്‍ന്നുകേട്ട സഹസ് പൂരില്‍ കോണ്‍ഗ്രസ് സംസ്ഥാനഅധ്യക്ഷന്‍ കിഷോര്‍ ഉപാധ്യായ് വിജയിച്ചു. 

കൂറുമാറി ബി.ജെ.പി കൂടാരത്തിലെത്തിയ വിമതകോണ്‍ഗ്രസ് എംഎല്‍എമാരെല്ലാം വ്യക്തമായഭൂരിപക്ഷത്തില്‍ നിയമസഭയിലെത്തി. മുന്‍മുഖ്യമന്ത്രി വിജയ് ബഹുഗുണയുടെ മകന്‍ സൗരഭ് ബഹുഗുണ സീതാര്‍ഗഞ്ചിലും ബി.സി ഖണ്ഡൂരിയുടെ മകള്‍ റിതു ഖണ്ഡൂരി യംകേശ്വരിലും വിജയിച്ചു. മുഖ്യമന്ത്രി ഹരീഷ് റാവത്തിന്‍റെ മികച്ച പ്രതിഛായ ഉയര്‍ത്തിക്കാട്ടിയായിരുന്നു കോണ്‍ഗ്രസിന്‍റെ പ്രചാരണം. എന്നാല്‍ മല്‍സരിച്ച രണ്ടുസീറ്റിലും റാവത്തിനേറ്റപരാജയം കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :