E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday February 03 2021 10:55 AM IST

Facebook
Twitter
Google Plus
Youtube

More in നിയമസഭാ തിരഞ്ഞെടുപ്പ് 2017

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെ കുറിച്ചുളള ചര്‍ച്ചകള്‍‍ സജീവമായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെ കുറിച്ചുളള ചര്‍ച്ചകള്‍‍ ബിജെപിയില്‍ സജീവമായി. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യ മുതല്‍ തീവ്രനിലപാടുകാരനായ യോഗി ആദിത്യനാഥ് വരെ അരഡസനിലേറെ നേതാക്കളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കുളള പരിഗണനാപട്ടികയില്‍. സമുദായ സമവാക്യങ്ങളും രണ്ടുവര്‍ഷത്തിനു േശഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പും കൂടി മുന്നില്‍ക്കണ്ടാകും തീരുമാനം. 

യാദവേതര പിന്നാക്ക വിഭാഗങ്ങളുടെയും ബ്രാഹ്മണരടക്കമുളള മുന്നാക്കക്കാരുടെയും വോട്ടുകള്‍ ലക്ഷ്യമിട്ട് ഉത്തര്‍പ്രദേശില്‍ നടത്തിയ പ്രചാരണം വിജയം കണ്ടതോെട മുഖ്യമന്ത്രിയെ സ്ഥാനാര്‍ഥിയെ തീരുമാനിക്കുമ്പോഴും ഈ സമുദായസമവാക്യത്തിനു തന്നെയാകും ബിജെപി മുന്‍ഗണന നല്‍കുകയെന്നുറപ്പ്. മുഖ്യമന്ത്രി സ്ഥാനാര്‍ഥികളുടെ പട്ടികയിലെ ആദ്യ പേരുകാരന്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യ തന്നെ. പാര്‍ട്ടിയെ വിജയത്തിലേക്ക് നയിച്ചുവെന്നതിനൊപ്പം പിന്നാക്ക സമുദായക്കാരനെന്നതും മൗര്യയുടെ സാധ്യത കൂട്ടുന്നു.പിന്നാക്ക വിഭാഗത്തില്‍ നിന്നുളള നേതാവായ കേന്ദ്ര ധനകാര്യ വകുപ്പ് സഹമന്ത്രി സന്തോഷ് ഗ്യാങ്്്വാറിന്‍റെ പേരും മൗര്യയ്ക്കൊപ്പം തന്നെ മുഖ്യമന്ത്രി ചര്‍ച്ചകളില്‍ സജീവമാണ്. ലക്നൗ മേയറായ ദിനേശ് ശര്‍മയാണ് സാധ്യത കല്‍പ്പിക്കപ്പെടുന്ന മൂന്നാമന്‍.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായുടെയും വിശ്വസ്തനെന്നതാണ് ഈ സാധ്യതയുടെ അടിസ്ഥാനം. തീവ്രവര്‍ഗീയ പ്രസ്താവനകളിലൂടെ ശ്രദ്ധേയനായ യോഗി ആദിത്യനാഥുമുണ്ട് പരിഗണനാപ്പട്ടികയില്‍. 

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിനെ ബിജെപി ഒരിക്കല്‍ കൂടി മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിയോഗിക്കാനുളള സാധ്യതകളും നിലനില്‍ക്കുന്നുണ്ടെങ്കിലും രാജ്നാഥിന് വ്യക്തിപരമായി ഇതില്‍ താല്‍പര്യമില്ലെന്നാണ് സൂചന. കേന്ദ്രമന്ത്രിമാരായ ഉമാഭാരതി,കല്‍രാജ്മിശ്ര,മഹേഷ് ശര്‍മ, എന്നിവരുടെ പേരുകളും മുഖ്യമന്ത്രി ചര്‍ച്ചകളില്‍ സജീവമാണ്. 

 

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെ കുറിച്ചുളള ചര്‍ച്ചകള്‍‍ ബിജെപിയില്‍ സജീവമായി. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ 

 

കേശവ് പ്രസാദ് മൗര്യ മുതല്‍ തീവ്രനിലപാടുകാരനായ യോഗി ആദിത്യനാഥ് വരെ അരഡസനിലേറെ 

 

നേതാക്കളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കുളള പരിഗണനാപട്ടികയില്‍. സമുദായ സമവാക്യങ്ങളും 

 

രണ്ടുവര്‍ഷത്തിനു േശഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പും കൂടി മുന്നില്‍ക്കണ്ടാകും തീരുമാനം. 

 

യാദവേതര പിന്നാക്ക വിഭാഗങ്ങളുടെയും ബ്രാഹ്മണരടക്കമുളള മുന്നാക്കക്കാരുടെയും വോട്ടുകള്‍ ലക്ഷ്യമിട്ട് 

 

ഉത്തര്‍പ്രദേശില്‍ നടത്തിയ പ്രചാരണം വിജയം കണ്ടതോെട മുഖ്യമന്ത്രിയെ സ്ഥാനാര്‍ഥിയെ തീരുമാനിക്കുമ്പോഴും 

 

ഈ സമുദായസമവാക്യത്തിനു തന്നെയാകും ബിജെപി മുന്‍ഗണന നല്‍കുകയെന്നുറപ്പ്. മുഖ്യമന്ത്രി 

 

സ്ഥാനാര്‍ഥികളുടെ പട്ടികയിലെ ആദ്യ പേരുകാരന്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യ തന്നെ. 

 

പാര്‍ട്ടിയെ വിജയത്തിലേക്ക് നയിച്ചുവെന്നതിനൊപ്പം പിന്നാക്ക സമുദായക്കാരനെന്നതും മൗര്യയുടെ സാധ്യത 

 

കൂട്ടുന്നു.പിന്നാക്ക വിഭാഗത്തില്‍ നിന്നുളള നേതാവായ കേന്ദ്ര ധനകാര്യ വകുപ്പ് സഹമന്ത്രി സന്തോഷ് ഗ്യാങ്്

 

്വാറിന്‍റെ പേരും മൗര്യയ്ക്കൊപ്പം തന്നെ മുഖ്യമന്ത്രി ചര്‍ച്ചകളില്‍ സജീവമാണ്. ലക്നൗ മേയറായ ദിനേശ് 

 

ശര്‍മയാണ് സാധ്യത കല്‍പ്പിക്കപ്പെടുന്ന മൂന്നാമന്‍.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും പാര്‍ട്ടി അധ്യക്ഷന്‍ 

 

അമിത്ഷായുടെയും വിശ്വസ്തനെന്നതാണ് ഈ സാധ്യതയുടെ അടിസ്ഥാനം. തീവ്രവര്‍ഗീയ പ്രസ്താവനകളിലൂടെ 

 

ശ്രദ്ധേയനായ യോഗി ആദിത്യനാഥുമുണ്ട് പരിഗണനാപ്പട്ടികയില്‍. 

 

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിനെ ബിജെപി ഒരിക്കല്‍ കൂടി മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിയോഗിക്കാനുളള 

 

സാധ്യതകളും നിലനില്‍ക്കുന്നുണ്ടെങ്കിലും രാജ്നാഥിന് വ്യക്തിപരമായി ഇതില്‍ താല്‍പര്യമില്ലെന്നാണ് സൂചന. 

 

കേന്ദ്രമന്ത്രിമാരായ ഉമാഭാരതി,കല്‍രാജ്മിശ്ര,മഹേഷ് ശര്‍മ, എന്നിവരുടെ പേരുകളും മുഖ്യമന്ത്രി ചര്‍ച്ചകളില്‍ 

 

സജീവമാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :