പുഴു നുരയ്ക്കുന്ന മലിന ജലത്തില്‍ ഇരുന്ന് മടുത്താണ് പാളയം മാര്‍ക്കറ്റിലെ മത്സ്യത്തൊഴിലാളികളായ സ്ത്രീകള്‍ പ്രതിപക്ഷ നേതാവിന് മുന്നില്‍ പ്രതിഷേധമുയര്‍ത്തിയത്.
മാര്‍ക്കറ്റിന്‍റെ നവീകരണത്തിനായി ഒഴിപ്പിക്കപ്പെട്ട ഇവര്‍ ദുരിതക്കടലിലായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. മുന്പ് കച്ചവടം ചെയ്തിരുന്ന സ്ഥലം വൃത്തിയാക്കി വെറുതേയിട്ടിരിക്കുന്പോഴാണ്, ഇവര്‍ക്ക് മാലിന്യത്തിന് നടുവില്‍ ഇരുന്ന് മീന്‍ വില്‍ക്കേണ്ടിവരുന്നത്.
മനോരമന്യൂസ് എന്‍റെ വാര്‍ത്തയ്ക്കുവേണ്ടി മത്സ്യവില്‍പനക്കാരിയായ നാന്‍സി തയാറാക്കിയ റിപ്പോര്‍ട്ട്
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.