ഇരുപതാം ദിവസത്തിലേക്ക് കടന്ന ശക്തമായ വിദ്യാര്‍ഥി സമരത്തിനൊടുവില്‍ ലോ അക്കാദമി മാനേജ്മെന്റ് ഒത്തുതീര്‍പ്പിന് വഴങ്ങുന്നുവെന്ന് സൂചന. ലക്ഷ്മി നായര്‍ പ്രിന്‍സിപ്പല്‍ സ്ഥാനമൊഴിഞ്ഞേക്കും. സമ്മര്‍ദം ശക്തമായതോടെ മുഖ്യമന്ത്രിയും പാര്‍ട്ടിയും നിലപാട് കടുപ്പിക്കുകയായിരുന്നു. അതേസമയം സര്‍വകലാശാല വെബ്സൈറ്റില്‍ ആദ്യം സര്‍ക്കാര്‍ കോളജെന്നും പിന്നീട് സ്വകാര്യ കോളജെന്നും പറയുന്ന, ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഭരണപരിഷ്കാര കമ്മിഷന് അധ്യക്ഷനും ആക്ഷേപം ഉള്ള കോളജിനെക്കുറിച്ച് നിരവധി സംശയങ്ങള്‍ അവശേഷിക്കുന്നു. കൗണ്ടര്‍ പോയന്റ് ചോദിക്കുന്നു, പ്രിന്‍സിപ്പല്‍ ഒഴിഞ്ഞാല്‍ പ്രശ്നം തീര്‍ന്നോ ?
- Home
- Daily Programs
- Counter Point
- സമരം അവശേഷിപ്പിക്കുന്ന ചോദ്യങ്ങളെന്ത് ?
More in Counter Point
-
സുപ്രീംകോടതിയുടെ ആ തീരുമാനത്തിന് എത്ര അര്‍ഥങ്ങളുണ്ട്?
-
കള്ളക്കടത്തുകാരും ഭരണമുന്നണിയുമായുള്ള ബന്ധത്തിന്റെ ആഴമെത്ര?
-
മന്ത്രിയുടെ നിലപാട് എജി അംഗീകരിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്?
-
രാഹുല്‍ ഗാന്ധി മാറിയോ?
-
ജാഗ്രത വേണ്ടത് ജനങ്ങള്‍ക്കോ പാര്‍ട്ടിക്കോ ?
-
കേരളത്തില്‍ കേന്ദ്ര ഭരണമോ ?
-
അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത മുഖ്യമന്ത്രി അവധിക്കു പോയോ?
-
ഗ്രൂപ്പോ പാർട്ടിയോ കേരളനേതൃത്വത്തിന് മുഖ്യം ?
-
മെര്‍സലിനെ ഇങ്ങനെയല്ലാതെ കാണാനാവില്ലേ?
-
അത് തെറ്റായിരുന്നു എങ്കില്‍ തിരുത്തണോ ?
-
നടപടി കഴിഞ്ഞാര്ക്കു വേണ്ടിയാണ് ഉപദേശം?
-
സോളർ റിപ്പോർട്ട് ഇനിയും മറയ്ക്കണോ ?
-
സിബിഐ അന്വേഷിക്കണോ രാഷ്ട്രീയകൊലപാതകങ്ങള്‍?
-
യുഡിഎഫ് ഹര്‍ത്താല്‍ സമരം നടത്തിയത് ജനങ്ങളോടോ?
-
വേങ്ങരയിൽ യഥാർത്ഥ ജയം ആരുടേത് ?
-
സോളര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ ആര്‍ക്കൊക്കെ ആത്മവിശ്വാസം ?
-
കോടതിയെങ്ങനെ രാഷ്ട്രീയം നിഷേധിക്കും?
-
സോളര്‍ റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ എന്തു സംഭവിക്കുമെന്നാണ്?
-
രാഷ്ട്രീയപ്രേരിതമെന്നു പറയാന്‍ ആര്‍ക്കുണ്ട് ധാര്‍മികത?
-
അച്ഛാ ദിന് ജെയ് ഷായ്ക്കോ
Advertisement